2014 ഫെബ്രുവരി 13, വ്യാഴാഴ്‌ച

വെറുപ്പും വിദ്വേഷവും രോഗകാരണമാണ്‌


രാസായനികങ്ങള്‍  -കെമിക്കല്‍സ്‍- ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ രോഗത്തിന്‌ ഒരു പ്രധാനഘടകമാണ്‌. പരസ്പരവിരുദ്ധങ്ങളായ ആഹാരപദാര്‍ത്ഥങ്ങള്‍ കരളിനെ പ്രഥമമായി ബാധിയ്ക്കുകയും അതുതന്നെ അര്‍ബുദത്തിലേയ്ക്ക്‍ നയിക്കുകയും ചെയ്യുന്നു. ഉപ്പ്‍ചേര്‍ത്ത സാധനങ്ങളുടെകൂടെ പാല്‌, പാല്‍ഉല്പന്നങ്ങള്‍ ഒന്നും പാടില്ല. ഇന്ന്‍ ഉപ്പിന്റെകൂടെ പാലിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്‍. കാപ്പിയും ചായയും ഉപയോഗിക്കുമ്പോള്‍ അതിനോടൊപ്പം ഉപ്പുചേര്‍ത്ത സാധനങ്ങളാണ്‌ കഴിയ്ക്കുന്നത്‍. മത്സ്യമാംസാദികളുടെ അമിതമായ ഉപയോഗത്തിലാണ്‌ ഇന്ന്‍ നാം എത്തിയിട്ടുള്ളത്‍. മത്സ്യമാംസാദികള്‍ കഴിയ്ക്കുന്ന ദിവസം പാല്‌, പാലുല്പന്നങ്ങള്‍ ഒന്നും കഴിയ്ക്കാന്‍ പാടില്ല. കോഴിബിരിയാണിയ്ക്ക്‍ തൈരുചേര്‍ത്ത സലാഡും പാലുചേര്‍ത്ത ഐസ്‍ക്രീമും കഴിയ്ക്കുന്നത്‍ സര്‍വ്വസാധാരണമായിട്ടുണ്ട്‍. ഇതൊക്കെ 
കുറച്ച്‍ ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ലിവര്‍ സിറോസിസ്സിലേയ്ക്ക്‍/അര്‍ബുദത്തിലേയ്ക്ക്‍ വളരെ എളുപ്പത്തിലെത്താം.  കണ്ടാലേ വിശ്വസിയ്ക്കൂ എന്ന്‍ പലരും വാശിപിടിയ്ക്കും. മത്സ്യക്കറിയുണ്ടാക്കി രണ്ട്‍, രണ്ടര വയസ്സായ കുട്ടിയ്ക്ക്‍ കൊടുക്കുക. അതിനുശേഷം ഒരു കപ്പ്‍ പാലും കൊടുക്കുക. എട്ടോ പത്തോ ദിവസംകഴിയുമ്പോഴേയ്ക്കും മോര്‍ച്ചറിയിലേയ്ക്ക്‍ മാറ്റാം.


വളരെ മരിയാദാമസ്ര്‌ണമായൊരു ജീവിതവ്ര്‌ത്തിയിലൂടെ ഒരുവിധം എല്ലാ രോഗങ്ങളെയും നിയന്ത്രിയ്ക്കാം. കോപവും, വെറുപ്പും, ദേഷ്യവും പൊട്ടിപ്പുറപ്പെടുന്ന മാത്രയില്‍തന്നെ മ്ര്‌ത്യുവിലേയ്ക്ക്‍ നയിയ്ക്കുന്ന പതിനായിരക്കണക്കിന്‌ സ്രവങ്ങള്‍, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ ഒക്കെ, ഒരാളുടെ ശരീരത്തില്‍ ഉല്പാദിപ്പിയ്ക്കപ്പെടാന്‍ വിഷംചേര്‍ത്ത ആഹാരാദികളും വിരുദ്ധ ഭക്ഷണവും, വൈറസ്സും, ബാക്‍ടീരിയയും ഒന്നും വേണ്ട. ദേഷ്യവും വെറുപ്പും ഒക്കെ ധാരാളം മതി. വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തി ജീവിയ്ക്കുമ്പോള്‍, ഒരു രോഗംവന്നാല്‍ അതിനുശേഷം ആ വൈറസ്സുകളുടെയും ബാക്‍ടീരിയകളുടെയുമൊക്കെ സാന്നിദ്ധ്യം കണ്ടെത്തുകയാണ്‌ ലബോറട്ടറി ടെസ്റ്റുകളിലൂടെ നടത്തുന്നത്‍. ലളിതമായി പറഞ്ഞാല്‍ ക്രോധവും, വെറുപ്പും വിദ്വേഷവുമൊക്കെ ഉണ്ടാക്കുന്ന അന്തര്‍സ്രാവികളുടെ സാന്നിദ്ധ്യത്തില്‍ സജീവമാകുന്ന അണുജീവികളെ ടെസ്റ്റിലൂടെ കാണുകമാത്രമാണ്‌ ചെയ്യുന്നത്‍. എന്നിട്ട്‍ ആ വൈറസ്സുകളെ, ആ അണുക്കളെ നശിപ്പിയ്ക്കുകയാണ്‌  ഔഷധങ്ങളിലൂടെ ചെയ്യുന്നത്‍. ഇവിടെ ആ അണുക്കളെ കൊന്നിട്ട്‍ വല്ല പ്രയോജനവുമുണ്ടോ. വെറുപ്പും വിദ്വേഷവും ദേഷ്യവുമൊക്കെ ആദ്യം മാറുകയല്ലേ വേണ്ടത്‍. ആദ്യം മനസ്സിനെ നന്നാക്കിയെടുക്കുകയാണ്‌ ആവശ്യം. മനസ്സില്‍ ക്ര്‌പയും സ്നേഹവും വാത്സല്യവും സദ്‍ഗുണങ്ങളുമൊക്കെ നിറയട്ടെ.  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയുമൊക്കെ ബീജങ്ങളുമായി മ്ര്‌ത്യുവിലേയ്ക്ക്‍ പോകുന്നവന്‍ അവന്റെ അടുത്ത ജന്മത്തില്‍ ജനിയ്ക്കുമ്പൊള്‍ത്തന്നെ രോഗങ്ങളും കൊണ്ടാണ്‌ ജനിയ്ക്കുക. എന്നിട്ട്‍ നമ്മള്‍ പറയും, ആ കുട്ടിയ്ക്ക്‍ രണ്ട്‍ വയസ്സേ ആയിട്ടുള്ളു, അര്‍ബുദമാണത്രെ, എന്ന്‍.  ഹിംസ, കളവ്‍, അസത്യവചനം, വിദ്വേഷം ക്രോധം ഇത്യാദികളെയെല്ലാം നിയന്ത്രിച്ചാല്‍, ശരീരത്തിനകത്തുണ്ടാകുന്ന അണുക്കളെ നിയന്ത്രിയ്ക്കാനാവും. ബാഹ്യവസ്തുക്കളുടെ ഉപയോഗത്തിലൂടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുവെന്നിരിക്കട്ടെ, അതിനോടൊപ്പം ഹിംസ കളവ്‍ അസത്യം ക്രോധം വിദ്വേഷം ഇത്യാദികളില്‍നിന്ന്‍ ഉണ്ടാകുന്ന ബാക്‍ടീരിയകളും കൂടി ചേരുമ്പോള്‍ രോഗം മൂര്‍ച്ഛിയ്ക്കുന്നതാണ്‌ ഇന്നത്തെ പ്രധാനകാരണമായി കാണുന്നത്‍.

അഭിപ്രായങ്ങളൊന്നുമില്ല: